അന്തിക്കാട്: സ്ഥിരീകരിച്ചു. സ്ഥിരീകരണം സംബന്ധിച്ച് വ്യാഴാഴ്ച വൈകീട്ടോടെയാണ് അറിയിപ്പ് ലഭിച്ചതെന്ന് പ്രസിഡൻറ് പറഞ്ഞു. ഇദ്ദേഹത്തിൻെറ സമ്പർക്കം സംബന്ധിച്ച വിവരങ്ങൾ ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്. കോവിഡ് വ്യാപനമായതോടെ പ്രസിഡൻറിൻെറയും അംഗങ്ങളുടേയും സ്രവം കഴിഞ്ഞ ശനിയാഴ്ച പരിശോധനക്ക് അയച്ചിരുന്നു. എന്നാൽ, കോവിഡ് ലക്ഷണമൊന്നും ഇല്ലെന്ന് പ്രസിഡൻറ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ആംബുലൻസ് എത്തി പ്രസിഡൻറിനെ കൊണ്ടുപോയത്. ലക്ഷണം ഇല്ലാത്തതിനാൽ വീണ്ടും സ്രവം പരിശോധനക്കയക്കും. പ്രസിഡൻറ് നിരവധി പേരുമായി സമ്പർക്കം പുലർത്തിയതിനാൽ പഞ്ചായത്ത് ഓഫിസും അടക്കേണ്ട സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.