കോവിലന് സാഹിത്യ അക്കാദമിയിലും അവഗണന

ഗുരുവായൂര്‍: പ്രഖ്യാപിച്ച ഡോക്ടറേറ്റിലും സ്മാരകത്തിലുമെല്ലാം അവഗണിക്കപ്പെട്ട . അക്കാദമി ഹാളിലെ സാഹിത്യകാരന്മാരുടെ ചിത്രങ്ങളുടെ കൂട്ടത്തിൽ കോവിലൻ ഇല്ല. മരിച്ച് പത്ത് വർഷം കഴിഞ്ഞിട്ടും കോവിലന് അക്കാദമിയിൽ ഇടം ലഭിച്ചില്ല. ചിത്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഇടമില്ലെന്നതാണ് ഇതിന് അക്കാദമി അധികൃതർ പറയുന്ന ന്യായം. 2008ന് ശേഷം മരിച്ചവരുടെ ചിത്രങ്ങൾ അതിനാൽ സ്ഥാപിക്കാനായിട്ടില്ലെന്നും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.