അന്തിക്കാട്: പൂജാരിയുടെ വീട്ടിൽനിന്ന് ഒരു ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. അന്തിക്കാട് പാന്തോടിനടുത്ത് ഇയ്യാനി വീട്ടിൽ കണ്ണൻെറ വീട്ടിലാണ് സംഭവം. പാലക്കാട്ടെ ഒരു ക്ഷേത്രത്തിൽ പൂജാരിയായ കണ്ണൻ വാറ്റുചാരായം ഉണ്ടാക്കി വിൽപന നടത്തുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം വീടുവളഞ്ഞ് പരിശോധന നടത്തിയത്. അതിനിടെ തന്ത്രപൂർവം രക്ഷപ്പെട്ട പൂജാരി ഒളിവിലാണ്. ഇയാൾക്കെതിരെ കേസെടുത്തു. അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ കെ. ഷാജി, പ്രിവൻറിവ് ഓഫിസർ ജിേൻറാ ജോൺ, സിവിൽ എക്സൈസ് ഉേദ്യാഗസ്ഥരായ ഹരിദാസ്, റിജോ, സീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.