റേഷൻ കാർഡിെൻറ മാതൃകയിൽ അച്ചടിച്ച വിവാഹ ക്ഷണക്കത്ത്

കല്ല്യാണ ക്ഷണക്കത്ത് റേഷൻ കാർഡിലായാലോ !

വള്ളിക്കുന്ന്: കോവിഡ് കാലം ആണെങ്കിലും വീട്ടിൽ നടക്കുന്ന ചടങ്ങുകൾക്ക് ജോലിയുമായി ബന്ധമുള്ള എന്തെങ്കിലും ഒരുക്കുക എന്നത് പുതിയ തലമുറയുടെ സവിശേഷതയാണ്.

33 വർഷമായി തയ്യിലക്കടവിൽ റേഷൻകട നടത്തുന്ന വള്ളിക്കുന്ന് അത്താണിക്കൽ കീഴെപ്പാട്ട് മോഹൻദാസ് ആണ് മകൻ അരുൺദാസും തിരൂർ മാങ്ങാട്ടിരി സ്വദേശിനി അനുത്തമയും തമ്മിലുള്ള വിവാഹത്തിെൻറ ക്ഷണക്കത്ത് റേഷൻ കാർഡിെൻറ രൂപത്തിൽ അച്ചടിച്ചത്. ഒക്ടോബർ 28നാണ് ഇവരുടെ വിവാഹം. ആരായാലും തെല്ലൊന്ന് അമ്പരക്കും ഈ ക്ഷണക്കത്ത് കണ്ടാൽ. 

Tags:    
News Summary - Ration shop owner prints wedding invitation on ration card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.