മാഹി: മാഹി മേഖലയിലെ മുസ്ലിം പള്ളികളിൽ ആരോഗ്യവകുപ്പിൻെറ നിയന്ത്രണങ്ങൾക്കു വിധേയമായി പ്രാർഥനക്ക് അനുവദിച്ച ക്രമീകരണങ്ങളിൽ ചില ഇളവുകൾ നൽകിയതായി മാഹി മുസ്ലിം കോഓഡിനേഷൻ സമർപ്പിച്ച മെമ്മോറാണ്ടത്തിനുള്ള മറുപടിയിൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. പള്ളികളിൽ കാർപറ്റുകൾ ഉപയോഗിക്കാം. ദിവസവും അണുമുക്തമാക്കണം. നനഞ്ഞു കേടുവരാതിരിക്കാൻ ടാർപോളിനോ കട്ടിയുള്ള പ്ലാസ്റ്റിക്ഷീറ്റോ മുകളിൽ വിരിക്കണം. ജുമുഅ നമസ്കാരങ്ങളിലടക്കം 40 ആളുകളിൽ കൂടരുത്. എല്ലാ പള്ളികൾക്കും മറ്റു ദേവാലയങ്ങൾക്കും നിയമം ബാധകമാണെന്നും അദ്ദേഹം അറിയിച്ചതായി ചെയർമാൻ അബ്ദുൽ മന്നാൻ ഹാജിയും ജനറൽ കൺവീനർ ഇബ്രാഹിംകുട്ടി ഹാജിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.