വല്ലം കൊച്ചങ്ങാടിയിലെത്തിയ കുരങ്ങന്‍

നാടിറങ്ങിയ കുരങ്ങൻ കൗതുകമായി

പെരുമ്പാവൂര്‍: നാടുകാണാന്‍ ഇറങ്ങിയ കുരങ്ങന്‍ കൗതുകമായി. കൊച്ചങ്ങാടി നാനേത്താന്‍ മുനീറിെൻറ വീട്ടിലാണ് കുരങ്ങ് വിരുന്നെത്തിയത്. വെള്ളിയാഴ്ച രാവിലെ എത്തിയ മര്‍ക്കടൻ ചില്ലറ അഭ്യാസങ്ങളും കുസൃതികളുമൊപ്പിച്ച് കഴിച്ചുകൂട്ടിയത് കുട്ടികളില്‍ കൗതുകമുണര്‍ത്തി.

ഇതിനിടെ ചിലര്‍ സെല്‍ഫി എടുക്കാന്‍ നടത്തിയ ശ്രമം കുരങ്ങന്‍ തടഞ്ഞു. കാണികളോട് അടുപ്പം പുലര്‍ത്തി കളിയും മരം കേറലുമായി നടന്ന കുരങ്ങ് ആരെയും ശല്യം ചെയ്തില്ല. വാല്‍ നീണ്ട ഇവെൻറ വരവ് എവിടെ നിന്നാണെന്ന് നിശ്ചയമില്ല.

ഇടയ്ക്ക് റയോണ്‍സ് വളപ്പിലെ മരങ്ങളില്‍ വാനര കൂട്ടങ്ങളെത്തിയിരുന്നു. വൈകീട്ടോടെ നാട്ടുകാര്‍ കുരങ്ങനെ റയോണ്‍സ് വളപ്പിലേക്ക് ഓടിച്ചു വിട്ടു.

Tags:    
News Summary - the monkey appeared in kochangadi; people curious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.