കോവിഡുകാലത്തെ വരകളിൽ നിറച്ച് 'കാർട്ടൂൺ കളം'

പെരുമ്പാവൂർ: കോവിഡുകാലത്തെ നാടും ജീവിതവും വരകളിൽ നിറച്ച് 23 കാർട്ടൂണിസ്റ്റുകളുടെ പ്രദർശനം. 46 കാർട്ടൂൺ പ്രദർശിപ്പിച്ച 'കാർട്ടൂൺ കളം' യൂട്യൂബിലൂടെ പുറത്തുവന്നു. കാർട്ടൂൺ ക്ലബ് ഓഫ് കേരളയും ആർട്ട് എൻ ടാക്ക് യൂട്യൂബ് ചാനലും സംഘടിപ്പിച്ച പ്രദർശനം കേരളത്തിൽ ആദ്യ ഓൺലൈൻ കാർട്ടൂൺ പ്രദർശനമായി.

കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറി വൈക്കം എൻ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. കാർട്ടൂൺ ക്ലബ് ഓഫ് കേരള അഡ്മിൻ ഉസ്മാൻ ഇരുമ്പുഴി, പ്രദർശനം ക്യുറേറ്റർ ഷാനവാസ് മുടിക്കൽ എന്നിവർ സംസാരിച്ചു. പ്രസന്നൻ ആനിക്കാട്, പ്രതാപൻ പുളിമാത്ത്, വാമനപുരം മണി, ബാദുഷ, ഷാജി എൽ.എസ് പുറക്കാട്, ബഷീർ കിഴിശ്ശേരി, വിനു എസ്. നായർ, ഹസൻ കോട്ടേപറമ്പിൽ, ഹരീഷ് മോഹൻ തുടങ്ങിയവരുടെ കാർട്ടൂണുകൾ പ്രദർശിപ്പിച്ചു.

Tags:    
News Summary - Covid time cartoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.