കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ എൽ.ഡി.എഫ് പ്രവർത്തകൻ അബ്ദുൽ റഹ്മാൻ അഉൗഫിനെ ക്രൂരമായി കൊലപ്പെടുത്തിയ മുസ്ലിം ലീഗ് പ്രവർത്തകരെയും സഹായിച്ചവരെയും എത്രയും പെെട്ടന്ന് പിടികൂടണമെന്ന് ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് ലീഗ് കോട്ടയിൽ അട്ടിമറി വിജയം നേടിയ ഐ.എൻ.എല്ലിലെ ഫൗസിയക്ക് വേണ്ടി സജീവമായി മുൻനിരയിൽ നിന്ന് പ്രവർത്തിച്ചതിൻെറ വൈരാഗ്യം വെച്ചാണ് കൊലപ്പെടുത്തിയത്. പരാജയ ഭീതിപൂണ്ട മുസ്ലിം ലീഗ് പ്രവർത്തകർ കാഞ്ഞങ്ങാടിൻെറ പലഭാഗത്തും കൊലഭീഷണി മുഴക്കി അഴിഞ്ഞാടുകയാണ്. അക്രമികൾക്ക് സാമ്പത്തിക സഹായം ചെയ്ത് പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കേസെടുത്ത് അവരെയും അറസ്റ്റ് ചെയ്യണമെന്ന് അസീസ് കടപ്പുറം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.