മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ പ്രവർത്തകർ ഓഫിസ് പരിസരത്തെത്തിയപ്പോൾ

കലക്ടറേറ്റിന് അകത്ത് കയറി മഹിള കോൺഗ്രസ് മാർച്ച്

കണ്ണൂർ: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

കലക്ടറേറ്റിനു പുറത്ത് പൊലീസ് ബാരിക്കേഡ് വെച്ച് തടയാത്തതോടെ പ്രവർത്തകർ കൂട്ടത്തോടെ കലക്ടറേറ്റിന് അകത്തു കയറി മുദ്രാവാക്യം വിളിച്ചു. മാർച്ച് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡോ. കെ.വി. ഫിലോമിന, പി.കെ. സരസ്വതി, ഡയസി സ്‌കറിയ, സി.ടി. ഗിരിജ, ഇ.പി. ശ്യാമള, അത്തായി പത്മിനി, കെ.പി. വസന്ത, ടി.പി. വല്ലി, കെ.കെ. രതി എന്നിവർ സംസാരിച്ചു.

Tags:    
News Summary - mahila congress march inside Kannur Collectorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.