ഇരിട്ടി: ആറളം വില്ലേജ് ഓഫിസർക്കും വില്ലേജ് അസിസ്റ്റൻറിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കത്തിലായ ഇരിട്ടി തഹസിൽദാർ ഉൾപ്പെടെ താലൂക്കിലെ 30 ജീവനക്കാർ സ്വയം നിരീക്ഷണത്തിൽ പോയി. വില്ലേജ് ഓഫിസർ കഴിഞ്ഞ ദിവസം ഔദ്യോഗിക ആവശ്യത്തിന് താലൂക്ക് ഓഫിസിൽ വന്നിരുന്നു. ഓഫിസിൽ ഒന്നിടവിട്ട ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാർ ഹാജരായാൽ മതിയെന്ന് നിർദേശിച്ചിരുന്നു. നിരീക്ഷണത്തിൽ പോയവർ 10 ദിവസത്തിനുശേഷം പരിശോധന നടത്തിയശേഷം ജോലിയിൽ പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.