ചൊക്ലി: കുട്ടികളുടെ ഫുട്ബാൾ കളിക്കിടെയുണ്ടായ വാക്ക് തർക്കം ഒളവിലത്ത് രാഷ്ട്രീയ സംഘർഷത്തിനിടയാക്കി. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. ബാൾ വീട്ടിലേക്ക് തെറിച്ചുവീണതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ബി.ജെ.പി പ്രവർത്തകനായ പാത്തി പുതിയ വീട്ടിൽ പുരുഷുവിനെ വീട്ടിൽ കയറി ആക്രമിച്ചുവെന്നാണ് പരാതി. പുരുഷുവും വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്നു പേരും തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പുരുഷുവും കുടുംബാംഗങ്ങളും ചേർന്ന് മർദിച്ചുവെന്ന് ആരോപിച്ച് മൂന്ന് സി.പി.എം പ്രവർത്തകർ തലശ്ശേരി സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. ചൊക്ലി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.