മൂന്നാർ: പഴയ മൂന്നാറിലെ ലോഡ്ജിൽനിന്ന് ആമ്പർഗ്രീസ് പിടികൂടിയ സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. അറസ്റ്റിലായ പ്രതികളിലധികവും തമിഴ്നാട്ടുകാരാണ്. മൂന്നാറിലെ വ്യവസായിക്ക് വിൽക്കാൻ കൊണ്ടുവന്നതാണെന്നായിരുന്നു പ്രതികളുടെ മൊഴി. ഇതനുസരിച്ച് ലോഡ്ജ് ഉടമയെയും അറസ്റ്റ് ചെയ്തു. പിടിയിലായ ആറ് പ്രതികളും പീരുമേട് സബ് ജയിലിൽ റിമാൻഡിലാണ്. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ മൂന്നാർ റേഞ്ച് ഓഫിസർ ഹരീന്ദ്രൻ ദേവികുളം കോടതിയിൽ അപേക്ഷ നൽകും. പ്രതികളുമായി തമിഴ്നാട്ടിലെത്തി തെളിവ് ശേഖരിക്കാനാണ് വനം വകുപ്പിൻെറ നീക്കം. കോടികളുടെ ഇടപാട് നിയന്ത്രിക്കുന്ന ലോബിയുടെ കണ്ണികൾ മൂന്നാറിൽ എത്തിയത് ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.