പിറവം: പുഴയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. വെള്ളിയാഴ്ച 1.7 അടി വെള്ളം ഉയർന്നതായാണ് വിവരം. എന്നാൽ, ഭീതി വേണ്ടെന്ന് അധികൃതർ അറിയിച്ചു. ഏതൊരു സാഹചര്യവും നേരിടാൻ എല്ലാവകുപ്പുകളും സന്നദ്ധ സംഘടനകളും സജ്ജമാണെന്ന് അനൂപ് ജേക്കബ് എം.എൽ.എയും പറഞ്ഞു. ഓണക്കൂർ കക്കാട് റോഡിൽ തേക്ക് വൈദ്യുതി പോസ്റ്റിലേക്ക് മറിഞ്ഞ് വൈദ്യുതി മുടങ്ങി. കെ.എസ്.ഇ.ബി ജീവനക്കാരും ഫയർ ഫോഴ്സും സ്ഥലത്തെത്തി മരം വെട്ടിമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.