വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാൾക്ക് മൂന്ന് വർഷം തടവും പിഴയും

മാന്നാർ: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം തടവും 5000 രൂപ പിഴയും വിധിച്ചു. ചെന്നിത്തല തൃപ്പെരുംതുറ പവിത്ര സദനത്തിൽ അശോകൻ (41) ആണ് പ്രതി. പിഴ നൽകിയില്ലെങ്കിൽ പക്ഷം ഒരു മാസം തടവ് കൂടി അനുഭവിക്കണം.

മാന്നാർ പൊലീസ് 2018ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിക്കാണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക് പോക്സോ കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷ വിധിച്ചത്.

അന്നത്തെ മാന്നാർ പൊലീസ് സബ് ഇൻസ്‌പെക്ടർ കെ.എൽ മഹേഷിൻെറ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - three years sentence in POCSO case mannar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.