ആലപ്പുഴ: ജില്ലയിൽ 696 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 683 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ആറുപേർ വിദേശത്തുനിന്നും മൂന്നുപേർ ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. രണ്ടുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 549 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 28,400 പേർ രോഗമുക്തരായി. 9048 പേർ ചികിത്സയിലുണ്ട്. കെണ്ടയ്ൻമൻെറ് സോൺ ആലപ്പുഴ: പാണ്ടനാട് -വാർഡ് എട്ട്, തകഴി -വാർഡ് 11 (റെയിൽവേ ലൈനിൽനിന്ന് പടിഞ്ഞാറുവശം ഒഴികെയുള്ള പ്രേദശം), മാരാരിക്കുളം സൗത്ത്- വാർഡ് 14 (തമ്പകക്കാട് പാലത്തിന് തെക്കോട്ടുള്ള റോഡിൽ പൊടിമില്ല് എത്തുന്നതുവരെയുള്ള പ്രദേശത്തിൻെറ പടിഞ്ഞാറുഭാഗം, രശ്മി വായനശാലയുടെ കിഴക്കുഭാഗം), വാർഡ് -ആറ് (തെക്ക് -മറ്റത്തിൽ തെക്കുവശം, വടക്ക് -പമ്പ്ഹൗസ്, കിഴക്ക് -സതിയമ്മ മറ്റത്തിൽ ഭാഗം, പടിഞ്ഞാറ്- ആലുങ്കൽ വീടിൻെറ തെക്കുവശം), വാർഡ് ഏഴ് (പട്ടാര പതാരപറമ്പ് റോഡിൽ പതാരപറമ്പ് മടയനകാവ് റോഡ്, മടയനകാവ് കോളോത്തുചിറ പാലത്തറ പാലം), വാർഡ് 10 (പുത്തനങ്ങാടി തിയറ്റർ, മൂർത്തിക്കാവ് റോഡ്, തെല്ലിശ്ശേരി ഭാഗം, ആശാരിപറമ്പ് ഭാഗം റോഡ്). ഒഴിവാക്കിയത് അമ്പലപ്പുഴ നോർത്ത്- വാർഡ് 16, കരുവാറ്റ- വാർഡ് 14, അമ്പലപ്പുഴ സൗത്ത് -വാർഡ് ഒമ്പത് (ആമയിട ഷാപ്പ് ഭാഗം മുതൽ കിഴക്കോട്ടുവരുന്ന പ്രദേശം), ചിങ്ങോലി -വാർഡ് 10 (തെക്ക് -പുത്തൻപറമ്പ്- ചക്കരചിറ റോഡ്, വടക്ക്- വേളശ്ശേരിൽ -കണ്ടത്തിപുരയിൽ റോഡ്, കിഴക്ക് -കണ്ടത്തിപുരയിൽ-ചക്കരചിറ റോഡ്, പടിഞ്ഞാറ്- തുള്ളക്കളത്തിൽ-ഗുരുമന്ദിരം -വേളശ്ശേരിൽ േറാഡ് ഒഴികെയുള്ള പ്രദേശം), തൈക്കാട്ടുശ്ശേരി -വാർഡ് 13 (പടിഞ്ഞാറ് സൻെറ് ആൻറണീസ് പള്ളിയുടെ വടക്കുവശം, പടിഞ്ഞാറേക്ക് കടവിലേക്ക് പോകുന്ന കുരിശുകടവ് റോഡും പള്ളിയുടെ പടിഞ്ഞാറുവശം, തെക്കോട്ട് പോകുന്ന കുരിശുകടവ് പള്ളിത്തോട് റോഡും), തകഴി -വാർഡ് 11 (റെയിൽവേ ൈലനിൽനിന്ന് പടിഞ്ഞാറ് വശം മാത്രം), മാവേലിക്കര മുനിസിപ്പാലിറ്റി -വാർഡ് 14 , തണ്ണീർമുക്കം- വാർഡ് ഏഴ് (പൂവത്തിങ്കൽ റോഡ്, കൊല്ലമ്പത്ത് റോഡ്, പട്ടാറ പാതാപറമ്പ് റോഡ്, മേനച്ചേരി റോഡ് ഉൾെപ്പടുന്ന ഭാഗം), വാർഡ് 10 (മുട്ടേഭാഗം, കണ്ണങ്കരഭാഗം, വേമ്പനാട് കായൽത്തീരം, മേനോൻ വീട് ഉൾപ്പെടുന്ന പ്രദേശം), വാർഡ് 13 (തെക്ക് -പുളിഞ്ചുവട്, വടക്ക് -സ്കൂൾ കവല മുതൽ നിഴലാപറമ്പ് റോഡുവരെ, കിഴക്ക് -സ്കൂൾ കവല, പടിഞ്ഞാറ് -നിഴലാപറമ്പ്), വാർഡ് 14 (തെക്ക് -മംഗലത്ത് റോഡ്, വടക്ക്- ഇല്ലത്തുഭാഗം, കിഴക്ക് -സ്കൂൾ കവല, പടിഞ്ഞാറ്- വാഴവേലിക്കകത്ത്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.