ആലപ്പുഴ: കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും കാര്‍ഷികമേഖലയുടെ സംരക്ഷണത്തിന് സുരേഷ് ഗോപി എം.പി ഫണ്ടില്‍നിന്ന് അനുവദിച്ച 4.79 കോടി ജില്ല ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും ചേര്‍ന്ന് പാഴാക്കിയെന്ന് ബി.െജ.പി. സ്ഥിരം ബണ്ട് ഉൾപ്പെടെയുള്ള പദ്ധതികള്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തില്‍ 2017 ഡിസംബറില്‍ 2.50 കോടിയും പദ്ധതിത്തുക വർധിപ്പിക്കണമെന്ന റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തില്‍ ബാക്കിയും അനുവദിെച്ചങ്കിലും പദ്ധതി നടപ്പായില്ല. കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമാകുമായിരുന്ന പദ്ധതിയാണ് ടെന്‍ഡര്‍ നടപടി വൈകിപ്പിച്ചതുവഴി അട്ടിമറിക്കപ്പെട്ടത്. ദക്ഷിണമേഖല പ്രസിഡൻറ് കെ. സോമന്‍, ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാര്‍, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് വി. ശ്രീജിത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.