നേമം: രാജസ്ഥാനില്‍നിന്ന് ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിയ 73കാരനെ ബന്ധുക്കള്‍ സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് പൊലീസ് ഇടപെട്ട് ക്വാറൻറീനില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനില്‍ മകനോടൊപ്പം കഴിഞ്ഞിരുന്ന മലയം സ്വദേശിയായ വയോധികനെയാണ് ബന്ധുക്കള്‍ സംശയത്തിൻെറ പേരില്‍ സ്വീകരിക്കാതായത്. ഞായറാഴ്ച നാട്ടിൽ കറങ്ങിനടക്കുകയായിരുന്ന ഇദ്ദേഹത്തെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സര്‍ക്കാര്‍ ക്വാറൻറീനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളത്തിറങ്ങിയശേഷം ബസിലാണ് നാട്ടിലെത്തിയത്. പഞ്ചായത്തംഗം എല്‍സ അറിയിച്ചത് പ്രകാരം മലയിന്‍കീഴ് എസ്.ഐ ആര്‍. രാജേഷ്, ജനമൈത്രി പൊലീസിൻെറ ചുമതലയുള്ള ഹരീഷ് എന്നിവര്‍ സ്ഥലത്തെത്തി ആംബുലന്‍സ് വരുത്തുകയായിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പധികൃതരെ ബന്ധപ്പെട്ടെങ്കിലും ഞായറാഴ്ചയായതിനാല്‍ എത്തില്ലെന്നറിയിച്ചു. തുടര്‍ന്ന് കാട്ടാക്കട ഡെപ്യൂട്ടി തഹസില്‍ദാര്‍ ഗോപാലകൃഷ്ണനെ വിവരമറിയിച്ച ശേഷമാണ് ക്വാറൻറീനില്‍ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.