അവസാന സ്റ്റേഷനിൽ അഞ്ച് ട്രെയിനുകൾ നേരത്തെയെത്തും

തിരുവനന്തപുരം: വന്ദേഭാരത് അടക്കം അഞ്ച് ട്രെയിനുകൾ അവസാന സ്റ്റേഷനിൽ നേരത്തെയെത്തും. ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി എത്തിച്ചേരൽ സമയത്തിലാണ് മാറ്റം വരുത്തിയത്. ഈ മാസം 28 മുതലാണ് പുതിയ സമയക്രമം.

20634 തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്: കാസർകോട്ടെത്തുന്ന സമയം: ഉച്ചക്ക് 1.20. (നിലവിൽ 1.25)

16355 കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ്: മംഗളൂരുവിലെത്തുന്ന സമയം രാവിലെ 9.15 (നിലവിൽ 9.20)

16629 തിരുവനന്തപുരം-മംഗളൂരു മലബാർ: മംഗളൂരുവിലെത്തുന്ന സമയം രാവിലെ 10.25 (നിലവിൽ 10.30)

16606 നാഗർകോവിൽ-മംഗളൂരു ഏറനാട്: മംഗളൂരുവിലെത്തുന്ന സമയം വൈകീട്ട് 5.50 (നിലവിൽ 6.00)

16347 തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്: മംഗളൂരുവിലെത്തുന്ന സമയം വൈകീട്ട് രാവിലെ 11.20 (നിലവിൽ 11.30)

Tags:    
News Summary - Five trains arrive early at the last station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.