കോഴിക്കോട്: പ്രമുഖ ഹോമിയോപതി ഡോക്ടർ എസ്. വിദ്യാ പ്രകാശ് (60) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്.
പ്രമുഖ ഹോമിയോ ഡോക്ടറും കോഴിക്കോട് ഹോമിയോ കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ. കെ.എസ്. പ്രകാശത്തിെൻറ മകനാണ്. സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപതിക്സിെൻറ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഹോമിയോപതി ഡോക്ടർമാരുടെ സംഘടനയായ ഐ.എച്ച്.കെയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു ഡോ.വിദ്യാപ്രകാശ്.
ഭാര്യ: രാജുല വിദ്യാ പ്രകാശ്. മക്കൾ: ഡോ. വിദ്യാലക്ഷ്മി പ്രകാശ്, ഡോ. ശ്രീലക്ഷ്മി പ്രകാശ്, ഡോ, രാജ് പ്രകാശ്. സംസ്ക്കാരം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് കോഴിക്കോട് സിവിൽ സ്‌റ്റേഷന് മുൻപിലെ വീട്ടുവളപ്പിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.