െഎസോൾ: മ്യാന്മർ സൈന്യം ഇനിയും തങ്ങളെ വേട്ടയാടുമെന്നും അതുകൊണ്ടുതന്നെ ഇപ്പോൾ സ്വദേശത്തേക്ക് മടങ്ങാൻ ഭയമാണെന്നും റോഹിങ്ക്യകൾ. മ്യാന്മർ അതിർത്തിയോട് ചേർന്ന മിസോറമിലെ ലോങ്തലൈ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള 1400 പേരാണ് തങ്ങളുടെ നിസ്സഹായാവസ്ഥ പൊലീസിനോട് വെളിപ്പെടുത്തിയത്.
മ്യാന്മർ സൈന്യത്തിെൻറയും തീവ്രവാദികളുടെയും പീഡനത്തെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ 25നാണ് ഇവർ മ്യാന്മർ അതിർത്തി ഗ്രാമങ്ങളിൽനിന്ന് പലായനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.