ചെന്നൈ: നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്വകാര്യ പ്ലേ സ്കൂളിലെ അധ്യാപകനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി മദ്രാസ് ഹൈകോടതി റദ്ദാക്കി. പ്രതിക്ക് പത്തു വർഷത്തെ കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു.
പുതുച്ചേരി സെൻറ് ജോസഫ് പ്ലേ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഏർലം പെരേരയെയാണ് ശിക്ഷിച്ചത്. ഇരയായ കുട്ടിക്ക് വിശദാംശങ്ങൾ വെളിെപ്പടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് 2020 ഒക്ടോബർ ആറിന് കീഴ്കോടതി പ്രതിയെ വെറുതെവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.