അയോഗ്യത: കെ.എം. ഷാജി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: തെൻറ എം.എൽ.എ സ്ഥാനത്തിന് അയോഗ്യത കൽപിച്ച ൈഹകോടതി വിധിക്കെതിരെ മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജി സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. തെരഞ്ഞെടുപ്പിൽ അയോഗ്യത കൽപിക്കാൻ ഹൈകോടതിക്ക് അധികാരമില്ലെന്ന് അപ്പീലിൽ ഷാജി ബോധിപ്പിച്ചു.

വിവാദ ലഘുലേഖക്ക് തെൻറ സമ്മതമുണ്ടോ എന്ന് ഹൈകോടതി പരിശോധിച്ചില്ല. യു.ഡി.എഫ് പ്രവര്‍ത്തകരില്‍നിന്ന് പിടിച്ചുവെന്ന കെണ്ടത്തലിെൻറ അടിസ്ഥാനത്തിലുള്ള വിധി നിയമപരമായി നിലനില്‍ക്കില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് വിജയത്തിനായി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി എം.വി. നികേഷ്കുമാറിെൻറ ഹരജിയിൽ ആറു വർഷത്തേക്കാണ് ഷാജിയെ അയോഗ്യനാക്കിയത്.

Tags:    
News Summary - KM Shaji Election Case -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.