പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ അബൂ താഹിർ കൊല്ലങ്കോട്

റമദാൻ സന്ദേശം നൽകുന്നു

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം

ജിദ്ദ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ (പി.പി.എ) ജിദ്ദ കമ്മിറ്റി ഇഫ്താർസംഗമം നടത്തി. ശറഫിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അബു ത്വാഹിർ കൊല്ലങ്കോട് റമദാൻ സന്ദേശം നൽകി. പി.പി.എ പ്രസിഡൻറ് അനസ് അരിമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. 2023 വർഷത്തേക്കുള്ള റിലീഫ് ഫ്ലയർ അനസ് അരിമ്പാശ്ശേരിക്ക് നൽകി അബ്ദുൽ അസീസ് മക്ക പ്രകാശനം ചെയ്തു.

ആദ്യ റിലീഫ് തുക ജാഫർ ജമാലിലിൽനിന്ന് ട്രഷറർ ഹിജാസ് കാണേലി സ്വീകരിച്ചു. 21 വർഷത്തെ പി.പി.എ ജിദ്ദ കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനങ്ങൾ നാട്ടിൽ 500ൽപരം കുടുംബങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞെന്നും പി.പി.എയുടെ രൂപവത്കരണ കാലഘട്ടം മുതൽതന്നെ റിലീഫിന് മുൻ‌തൂക്കം നൽകിയുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. അജ്‌നാസ് അമ്പാട്ടുകുടി, മുഹമ്മദ്‌ നജീബ് പറക്കുന്നത്, സുബൈർ മുട്ടം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാഫി വെളുത്തേടത്ത് സ്വാഗതവും ഹിജാസ് കാണേലി നന്ദിയും പറഞ്ഞു.

Tags:    
News Summary - Perumbavoor Pravasi Association Iftar gatherings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.