ഉപേക്ഷിക്കപ്പെട്ട 3500ലധികം വാഹനങ്ങൾ പിടിച്ചെടുത്തു

ദോഹ: ദോഹ മുനിസിപ്പാലിറ്റി കഴിഞ്ഞ വർഷം പിടികൂടിയത് ഉപേക്ഷിക്കപ്പെട്ട നിലയിലുള് ള 3500ലധികം വാഹനങ്ങൾ. മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ജനറൽ കൺേട്രാൾ സെക്ഷൻ ദോഹയിലെയും ഇൻഡസ്ട്രിയൽ ഏരിയയിലെയും പരിസര പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് നടപടി. 3553 വാഹനങ്ങൾ കണ്ടെടുത്തപ്പോൾ ഇതിൽ 1374 കേസുകൾ നിയമനടപടികൾ സ്വീകരിക്കുന്നതിെൻറ ഭാഗമായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. 943 കേസുകളിൽ നിയമലംഘനം നടത്തിയവർ സത്യവാങ്മൂലം എഴുതിനൽകി. 2210 കേസുകൾ ഒത്തുതീർപ്പാക്കി. പിഴ ഇനത്തിൽ 316, 266, 05 റിയാൽ നിയമലംഘകരിൽ നിന്നും ഈടാക്കി.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.