??????????? ?????? ????????????????????? ?????????????? ?????????????? ???? ??????????? ?????? ?????????? ????????? ????????? ??????????? ??????????? ??.?????? ????????? ??????????????

കൾച്ചറൽ ഫോറം കാമ്പയിൻ: സംരംഭകത്വ സംഗമങ്ങൾ തുടങ്ങി

ദോഹ: ‘പുതിയ പ്രവാസം, പുതിയ കേരളം നമുക്ക് അതിജീവിക്കുക’ എന്ന പ്രമേയത്തിൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന കാമ്പയിെൻറ ഭാഗമായുളള സംരംഭകത്വ സംഗമങ്ങൾക്ക് തുടക്കമായി. നാട്ടിൽ ചെറുകിട സംരഭങ്ങൾ എങ്ങനെ ആരംഭിക്കാം എന്ന തലക്കെട്ടിൽ മൻസൂറ സി.ഐ.സി ഹാളിൽ നടന്ന ആദ്യ സംഗമത്തിൽ കേരള വ്യവസായ വാണിജ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ് ചന്ദ്രൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ നോഡൽ ഓഫീസർ ഡോ. വി.എം നിഷാദ് എന്നിവർ സംസാരിച്ചു. കേരളത്തിെൻറ വ്യാവസായിക അന്തരീക്ഷത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും വിശദീകരിച്ചു.

കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദ് അലി ആമുഖം പ്രഭാഷണം നടത്തി. ഷെരീഫ് ചിറക്കൽ നന്ദി പറഞ്ഞു. വെളളി, ശനി, തിങ്കൾ ദിവസങ്ങളിലായി അഞ്ച് പരിപാടികൾ ഖത്തറിെൻറ വിവിധ ഭാഗങ്ങളിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുളളവർക്കായുളള ശിൽപ്പശാല ഇന്ന് (വെളളി) ഉച്ചക്ക് ഒരു മണി മുതൽ ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗണിലുളള പ്ലാസ ഓഡിറ്റോറിയത്തിലാണ് നടക്കുക. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലുള്ളവർക്കായുളള പരിപാടി ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗണിലുളള പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും.

കൾച്ചറൽ ഫോറം നടുമുറ്റം വനിതകൾക്കായി സംഘടിപ്പിക്കുന്ന ‘സംരംഭകരാകാം വനിതകൾക്കും’ എന്ന പരിപാടി നാളെ (ശനി) വൈകീട്ട് 4.30 മുതൽ മൻസൂറയിലെ സി.ഐ.സി ഹാളിൽ നടക്കും. മേഖല സംരഭകത്വ സംഗമങ്ങളിൽ നിന്നും സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുളള തെരഞ്ഞെടുക്കപ്പെട്ടവർക്കായുളള പ്രത്യേക വർക്ക്ഷോപ്പ് നാളെ വൈകുന്നേരം 7.30 ന് സി.ഐ.സി ഹാളിൽ നടക്കും. ഖത്തറിലെ സംരംഭകരും ഖത്തറിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കുമുളള പ്രത്യേക പരിപാടി നവംബർ 19ന് തിങ്കളാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് ദോഹയിലെ പ്ലാസ ഇൻ ഹോട്ടലിൽ നടക്കും. മുൻകൂട്ടിയുളള രജിസ്ട്രേഷൻ മുഖേനെയായിരിക്കും എല്ലാ പരിപാടിയിലേക്കുമുളള പ്രവേശനം. കുറച്ച് ആളുകൾകൾക്ക് കൂടി വിവിധ പരിപാടികളിലേക്ക് പ്രവേശനം നൽകും. 50853891 എന്ന വാട്സ് അപ്പ് നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. രജിസ്േട്രഷൻ www.cfqatar.org എന്ന വെബ്സൈറ്റ് വഴിയും നടത്താം.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.