ഒമാനികൾ കൂടുതൽ സന്ദർശിച്ച രാജ്യങ്ങളിൽ യു.എ.ഇ ഒന്നാമത്

മസ്കത്ത്: 2024ൽ ഒമാനികൾ വിദേശത്തേക്ക് നടത്തിയ യാത്രകളിൽ മുൻനിരയിൽ യു.എ.ഇ ഇടം നേടി. ഔദ്യോഗിക കണക്കുകൾ പ്രകാരം 49 ലക്ഷത്തോളം പേരാണ് ഒമാനിൽനിന്ന് യു.എ.ഇ സന്ദർശിച്ചത്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയാണുള്ളത്; 2,57,000 പേർ. ഇന്ത്യ- 77,000 , ഇറാൻ- 64,900, തായ്‍ലൻഡ്-56,600, തുർക്കിയ-55,600 എന്നിവയും ഒമാനികളുടെ പ്രധാന വിനോദ-യാത്രാ ലക്ഷ്യസ്ഥാനങ്ങളായി.

അന്താരാഷ്ട്ര വിമാന സർവീസുകൾ വഴി ഒമാനിൽ നിന്ന് ഏറ്റവും കൂടുതൽ സഞ്ചരിച്ചവർ ഇന്ത്യൻ പൗരന്മാരാണ്; 96,572 പേർ, ഒമാനികൾ-58,417), പാകിസ്ഥാൻ-26,529, ബംഗ്ലാദേശ്-21,626, ഇറാൻ-11,961, ഈജിപ്ത് -11,159 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.

Tags:    
News Summary - UAE is the most visited country by Omanis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.