പലയിടത്തും ഒറ്റപ്പെട്ട മഴ

മസ്‌കത്ത്: അസ്ഥിര കാലാവസ്ഥ തുടരുന്ന രാജ്യത്തെ പല ഗവർണറേറ്റുകളിലും ബുധനാഴ്ച മഴ പെയ്തു. ശക്തമല്ലാത്ത ഒറ്റപ്പെട്ട മഴയാണ് പലയിടത്തുമുണ്ടായത്. ബുധനാഴ്ച പുലർച്ച മുതൽ മുസന്തം ഗവർണറേറ്റ്, ബുഖ, ദിബ്ബ എന്നിവിടങ്ങളിലെ വിലായത്തുകളിൽ ഒറ്റപ്പെട്ട മഴ പെയ്തു. ഖസബിൽ കനത്ത മഴ പെയ്തപ്പോൾ അൽ ബുറൈമി ഗവർണറേറ്റിൽ ഇടത്തരം മഴയായിരുന്നു വർഷിച്ചത്. നോർത്ത് ബത്തീന, ലിവ, ഷിനാസ് വിലയാത്തുകളിലും മഴയുണ്ടായി. ഒമാനിലെ മുസന്തം ഗവർണറേറ്റ്, അൽ ഹജർ പർവതനിരകൾ ഉൾപ്പെടെയുള്ള ചില ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (പി‌.എ.സി.‌എ) അറിയിച്ചു.
Tags:    
News Summary - rain-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.