പിടികൂടിയ ഫാൽക്കൺ

ട്രാക്കിങ് ഉപകരണം

ഫാൽക്കൺ ട്രാക്കിങ് ഉപകരണവുമായി ഒരാൾ പിടിയിൽ

മസ്കത്ത്: ഫാൽക്കൺ ട്രാക്കിങ് ഉപകരണം കൈവശം വെച്ചതിന് ഒരാളെ എൻവയൺമെന്റ് അതോറിറ്റിയിലെ വന്യജീവി റേഞ്ചർമാരും റോയൽ ഒമാൻ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ബുറൈമി ഗവർണറേറ്റിലെ എൻവയൺമെന്റ് അതോറിറ്റിയിലെ ജുഡീഷ്യൽ കൺട്രോൾ ഓഫിസർമാർ ആർ.ഒ.പിയുടെ സഹകരണത്തോടയാണ് ഇയാളെ പിടികൂടുന്നത്. നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. പരിസ്ഥിതി, വന്യജീവി സംരക്ഷണ നിയമങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Tags:    
News Summary - One caught with Falcon tracking device

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.