പ്രതീക്ഷ ഒമാെൻറ സമൂഹ നോമ്പുതുറക്ക് തുടക്കമായി

മസ്കത്ത്: പ്രതീക്ഷ ഒമാെൻറ ഇൗ വർഷത്തെ സമൂഹ നോമ്പുതുറക്ക് തുടക്കമായി. 
റുസൈൽ ടാക്സി സ്റ്റാൻഡിനടുത്ത ബുർജ് അൽ സഹ്വയിൽ നടന്ന വാരാന്ത്യ ഇഫ്താർ സംഗമത്തിൽ  യാത്രക്കാരും ടാക്സി ഡ്രൈവര്‍മാരും പൊതുജനങ്ങളുമായി ഇരുനൂറിലധികം പേർ പെങ്കടുത്തു.
ഇഫ്താര്‍ നടത്തിപ്പ് കമ്മിറ്റി കണ്‍വീനര്‍ അഫ്സൽ,  പ്രസിഡൻറ് റെജി.കെ.തോമസ്‌, സെക്രട്ടറി ശശികുമാർ, ജോ.സെക്രട്ടറിമാരായ വിനേഷ് കുമാർ, ഷിബു ഹമീദ്, മറ്റു ഭാരവാഹികളായ രാജീവ് ഉമ്മൻ, ശരത്ചന്ദ്രന്‍, ബഷീര്‍ ചാവക്കാട്, സുരേഷ് കുമാർ, ദിനേശ്, വിപിന്‍, യുബിഷ്, വിജീവ്, സണ്ണി, അഷ്റഫ്അലി, പ്രതീക്ഷ ഒമാെൻറ സഹചാരികളായ ദിലീപ്, ദേവരാജന്‍ തുടങ്ങിയവര്‍ ഇഫ്താര്‍ സംഗമത്തിനു നേതൃത്വം നല്‍കി. എല്ലാ വെള്ളിയാഴ്ചയും ഇതേ സ്ഥലത്ത് മുടങ്ങാതെ ഇഫ്താര്‍ സംഗമം നടത്തുമെന്നും പ്രതീക്ഷ ഒമാൻ ഭാരവാഹികൾ അറിയിച്ചു. 
 

Tags:    
News Summary - oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.