കെ.സി വേണുഗോപാലിനെ ഒ.െഎ.സി.സി നേതാക്കള്‍ സന്ദര്‍ശിച്ചു

മസ്‌കത്ത്: കോണ്‍ഗ്രസിെൻറ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിതനായ കെ.സി വേണുഗോപാല്‍ എം.പിയെ ന്യൂഡല്‍ഹിയില്‍ ഒ.െഎ.സി.സി നേതാക്കള്‍ സന്ദര്‍ശിച്ചു. ഒ.െഎ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി അധ്യക്ഷന്‍ സിദ്ദീഖ് ഹസന്‍, ഗ്ലോബല്‍ സെക്രട്ടറി അഡ്വ. ഹാഷിക്ക്, ജിദ്ദ റീജനല്‍ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനീര്‍ എന്നിവരാണ് വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്. കെ.പി.സി.സിയിലും എ.ഐ.സി.സി.യിലും ഒ.െഎ.സി.സിക്ക് സംഘടന പ്രാധിനിധ്യം ഉറപ്പാക്കുക, പ്രവാസി വോട്ട് സംബന്ധിച്ച അവ്യക്തത ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ അദ്ദേഹത്തിെൻറ മുന്നില്‍ ഉന്നയിച്ചു. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാൽ വിദേശഇന്ത്യക്കാരുടെ പ്രത്യേകിച്ച് ഗള്‍ഫ് പ്രവാസികളുടെ കാര്യത്തില്‍ ഒട്ടേറെ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കെ.സി. വേണുഗോപാല്‍ ഉറപ്പുനല്‍കിയതായി സിദ്ദിഖ് ഹസന്‍ അറിയിച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.