അമീറാത്ത് ഏരിയ കെ.എം.സി.സി-ഐ.ഡി.സി (എസ്.ഐ.സി) സംഘടിപ്പിച്ച മദീന പാഷൻ മീലാദ് കാമ്പയിനിന്റെ സമാപനത്തിൽനിന്ന്

മദീന പാഷന് പ്രൗഢോജ്ജ്വല സമാപനം

മസ്കത്ത്: അമീറാത്ത് ഏരിയ കെ.എം.സി.സി-ഐ.ഡി.സി (എസ്.ഐ.സി) സംഘടിപ്പിച്ച മദീന പാഷൻ സമാപിച്ചു. റബീഉൽ അവ്വൽ ഒന്നു മുതൽ വിവിധ പരിപാടികളോടെ തുടങ്ങിയ മീലാദ് കാമ്പയിനിന്റെ സമാപനത്തിൽ നിരവധി പേർ പങ്കെടുത്തു. വാദി ഹതാത് ഇബ്രീസ് ഹാളിൽ നടന്ന സമാപന സമ്മേളനം മസ്കത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വെറ്റല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഉസ്താദ് മുഹമ്മദ് ബയാനി അധ്യക്ഷതവഹിച്ചു. എസ്.ഐ.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അൻവർ ഹാജി, സെക്രട്ടറി ഷുക്കൂർ ഹാജി, കെ.എം.സി.സി അമീറാത്ത് ഏരിയ പ്രസിഡന്റ് റഷീദ് പുറക്കാട്, ഐ.ഡി.സി പ്രസിഡന്റ് സാജിദ് നാദാപുരം, മദീന പാഷൻ ജനറൽ കൺവീനർ വി.സി. റിയാസ്, കെ.കെ. റജിൽ തുടങ്ങിയവർ സംസാരിച്ചു. ഇസ്മായിൽ മുസ്‌ലിയാർ, അബൂബക്കർ ഫൈസി പ്രാർഥന നിർവഹിച്ചു. അഹ്മദ് കബീർ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ദുആ സമ്മേളനത്തിന് ഇ.കെ. അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. ഐ.ഡി.സി മദ്റസ വിദ്യാർഥികളുടെ കലാപരിപാടികളും വേദിയിൽ അരങ്ങേറി. അമീറാത്ത് ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി നൗഫൽ ചിറ്റാരിപ്പറമ്പ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ട്രഷറർ യാസർ നാദാപുരം നന്ദിയും പറഞ്ഞു. സുബൈർ ഹാജി, അഷ്‌റഫ് കക്കാട്, ഷഹീർ തലശ്ശേരി, ഷാഫി കടന്നപ്പള്ളി, സുഹൈൽ തളിപ്പറമ്പ്, സുഹൈൽ നാദാപുരം, അഷ്‌റഫ് പരപ്പനങ്ങാടി, ബഷീർ തളിപ്പറമ്പ്, ജലീൽ തളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Grand Conclution for Madeena Passion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.