??????? ?????????? ???????????? ????????????????????????????? ????????????????

സഹമിൽ കടലിൽ കുളിക്കാനിറങ്ങിയവർ  മുങ്ങിമരിച്ചു 

സഹം: സഹമിൽ കടലിൽ കുളിക്കാനിറങ്ങിയ സ്വേദശികൾ മുങ്ങിമരിച്ചു. മജാസ് അൽ കുർബ ഭാഗത്ത് ചൊവ്വാഴ്ചയായിരുന്നു സംഭവം. സിവിൽ ഡിഫൻസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ മൂന്നുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. 
സൊഹാർ കടലിൽ കുളിക്കാനിറങ്ങിയ അഞ്ചുപേർ അപകടത്തിൽപെട്ടതാ    യ സന്ദേശം ലഭിച്ച് അധികം വൈകാതെ സിവിൽ ഡിഫൻസ് സംഭവസ്ഥലെത്തത്തി. അപ്പോഴേക്കും നാലുപേരെ പ്രദേശവാസികൾ രക്ഷപ്പെടുത്തിയിരുന്നു. മൂന്നു പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും നാലാമൻ മരണപ്പെട്ടിരുന്നു. തുടർന്ന് സിവിൽ ഡിഫൻസ് നടത്തിയ തിരച്ചിലിൽ അഞ്ചാമനെ കണ്ടെത്തി. ഗുരുതര നിലയിലായിരുന്ന ഇയാളെ ആംബുലൻസിൽ പ്രഥമശുശ്രൂഷ നൽകിയശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അടിയൊഴുക്ക് ഉള്ള പ്രദേശങ്ങളിലും നീന്തൽ അനുവദനീയമല്ലാത്ത സ്ഥലങ്ങളിലും കുളിക്കാനിറങ്ങരുതെന്ന് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. 
 
Tags:    
News Summary - beach death oman gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.