സൗദി കിരീടാവകാശിക്കെതിരെ മോശം പരാമർശം: അബ്ദുൽ ഹമീദ് ദശ്ത്തിക്കെതിരെ വീണ്ടും പരാതി

ആദ്യ പരാതി ഉയർന്നതോടെ രാജ്യംവിട്ട ദശ്ത്തിക്കെതിരെ ഇൻറർപോളിെൻറ വാറൻറ് നിലനിൽക്കുന്നുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല
കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശനം നടത്തുകയായിരുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെ സമൂഹ മാധ്യമം വഴി മോശം പരാമർശം നടത്തിയ സംഭവത്തിൽ മുൻ എം.പി അബ്ദുൽ ഹമീദ് ദശ്ത്തിക്കെതിരെ വീണ്ടും പരാതി. നേരത്തെ സൗദി, ബഹ്റൈൻ ഭരണകൂടങ്ങൾക്കെതിരെ സമാന പരാമർശം നടത്തിയ കേസിൽ ദശ്ത്തിക്കെതിരെ പല കേസുകളിലായി കോടതി 50 വർഷം തടവ് വിധിച്ചിട്ടുണ്ട്. ആദ്യ പരാതി ഉയർന്നതോടെ രാജ്യംവിട്ട ദശ്ത്തിക്കെതിരെ ഇൻറർപോളിെൻറ വാറൻറ് നിലനിൽക്കുന്നുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.

Tags:    
News Summary - saudi kireeda-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.