കെ.എം.സി.സി ‘നന്മ ഭവന പദ്ധതി’ പ്രവർത്തനോദ്ഘാടനം പാണക്കാട് സാദിഖലി തങ്ങൾ നിർവഹിക്കുന്നു

കെ.എം.സി.സി ‘നന്മ ഭവന പദ്ധതി’ പ്രവർത്തനോദ്ഘാടനം

കുവൈത്ത് സിറ്റി: കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി സ്വന്തമായി വീടില്ലാത്ത അംഗങ്ങൾക്ക് വേണ്ടി നടപ്പിൽ വരുത്തുന്ന ‘നന്മ ഭവന പദ്ധതി’ പ്രവർത്തനോദ്ഘാടനം മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ നിർവഹിച്ചു. കോഴിക്കോട് ലീഗ് ഹൗസിൽ നടന്ന പരിപാടിയിൽ കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ്‌ നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷതവഹിച്ചു. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.

ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ ഡോ. മുഹമ്മദലി നന്മ ഭവന പദ്ധതി വിശദീകരിച്ചു. മുസ് ലിം ലീഗ് ഭാരവാഹികളായ അബ്ദുറഹ്മാൻ രണ്ടത്താണി, റസാഖ് മാസ്റ്റർ, എൻ.സി. അബൂബക്കർ, കെ.എം.സി.സി വൈസ് പ്രസിഡന്റ്‌ എം.ആർ നാസർ, മാംഗോ ഹൈപ്പർ ചെയർമാൻ റഫീഖ് അഹ്‌മദ്‌, സിദ്ദീഖ് വലിയകത്ത്, സിദ്ദീഖ് മാസ്റ്റർ, വി.പി ഇബ്രാഹിം കുട്ടി, അബ്ദുൽ സലാം, സാലിഹ് ബാത്ത, സലാം വളാഞ്ചേരി എന്നിവർ ആശംസ നേർന്നു.

അബ്ദുൽ ഹകീം അഹ്സനി ഖിറാഅത്ത് നടത്തി. കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റിക്ക് കീഴിലെ ശിഹാബ് തങ്ങൾ റിലീഫ് സെൽ ആണ് ‘നന്മ ഭവന പദ്ധതി’ക്ക് നേതൃത്വം നൽകുന്നത്. അംഗങ്ങൾക്ക് വർഷത്തിൽ പത്ത് വീട് എന്നതാണ് ലക്ഷ്യം. ഉദുമ, ബാലുശ്ശേരി, ബേപ്പൂർ പൊന്നാനി, വേങ്ങര എന്നീ അഞ്ച് നിയോജക മണ്ഡലങ്ങളിൽനിന്നുള്ള അംഗങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീട് നിർമിച്ചു നൽകുന്നത്.

Tags:    
News Summary - K.M.C.C. ‘Nanma Bhavana Scheme’ launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.