അജ്പാക്ക് ബാഡ്മിൻറൺ ടൂർണമെന്റ് വിജയികൾ സംഘാടകർക്കൊപ്പം

ആവേശകരമായി അജ്പാക് ബാഡ്മിൻറൺ ടൂർണമെന്റ്

കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ (അജ്പാക്) നേതൃത്വത്തിൽ ബാഡ്മിൻറൺ ടൂർണമെന്റ് സംഘടിപ്പിച്ചു. അഹമ്മദി ഐസ്മാഷ് ബാഡ്മിൻറൺ കോർട്ടിൽ നടന്ന മത്സരത്തിൽ ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ മുഹമ്മദ് മനോളി- വെങ്കട്ട റെഡി ടീം എന്നിവർ ജേതാക്കളായി. ഇസ്മയിൽ-ശ്രീഹരി ടീം എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഹയർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ സിദ്ധാർഥ് കെ ശ്രീജിത്ത്‌ -ശ്രുതി വഗയിലാ ടീം ജേതാക്കളായി. ജോബിൻ -ഷജീർ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. അഡ്വാൻസ് വിഭാഗത്തിൽ വിഷ്ണു ചന്ദ്രനും -വരുൺ ശിവായും വിജയികളായി. നവിൽ റെൻസൺ- രതീഷ് കുമാർ സഖ്യം രണ്ടാം സ്ഥാനം നേടി. ലേഡീസ് ഫൈനലിൽ രജനി - രോഹിണി ഗാനെസ്കർ എന്നിവർ ഒന്നാം സ്ഥാനത്ത് എത്തി. പി.പി. നയന-ആനി ജോർജ് ടീം രണ്ടാം സ്ഥാനം നേടി. അജ്പാക് ട്രാവൻകൂർ ഇന്റർ ആലപ്പുഴ ലില്ലിയമ്മ അലക്സാണ്ടർ, കുന്നിൽ വലിയവീട്ടിൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കായി ഉള്ള മത്സരത്തിൽ ജെഷ് ജോസഫ്- അജിൻ മാമൻ സഖ്യം വിജയികളായി. തോമസ്-ഗ്ളൻ ഫിലിപ് സഖ്യം രണ്ടാംസ്ഥാനം കരസ്ഥമാക്കി.

40 + വിഭാഗം മത്സരത്തിൽ ജെറിൻ ജേക്കബ് - മഹേശ്വരൻ സഖ്യം ഒന്നാമതും ജ്യോതി രാജ്-ജാബർ ഫറൂഖ് രണ്ടാം സ്ഥാനവും നേടി. 45 + വെർടെൻസ് വിഭാഗത്തിൽ രാജേഷ് -ആന്റണി പോൾറാജ് ഒന്നാമതും മാത്യു കെ എബ്രഹാം -ദിലീപ് കുമാർ ടീം രണ്ടാമതുമെത്തി.

വിജയികൾക്ക് അജ്പാക് ഭാരവാഹികളായ ബാബു പനമ്പള്ളി, രാജീവ് നടുവിലെമുറി,സിറിൽ ജോൺ അലക്സ് ചമ്പക്കുളം, ലിബു പായിപ്പാടൻ, മനോജ് പരിമണം, അനിൽ വള്ളികുന്നം, മാത്യു ചെന്നിത്തല, രാഹുൽദേവ്, സിബി പുരുഷോത്തമൻ, സജീവ് കായംകുളം, സുമേഷ് കൃഷ്ണൻ, ലിനോജ്‌ വർഗീസ്, ഷിഞ്ചു ഫ്രാൻസിസ്, അനിത അനിൽ, കീർത്തി സുമേഷ്, ആനി മാത്യു എന്നിവർ ട്രോഫികൾ സമ്മാനിച്ചു.

Tags:    
News Summary - Exciting AJP Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.