വാഹനാപകടത്തിൽ മരിച്ച ആന്ധ്ര  സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കുവൈത്ത് സിറ്റി: റോഡ് നിർമാണപ്രവൃത്തിയിലേർപ്പെട്ടിരിക്കെ കാറിടിച്ച് മരിച്ച ആന്ധ്ര സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ചൈനീസ് കമ്പനിയായ സൈനോ ഹൈഡ്രോയുടെ കീഴിൽ റോഡ് നിർമാണ കമ്പനിയിൽ മൂന്നുമാസം മുമ്പ് ജോലിക്ക് കയറിയ ദേവരാജാണ് (30) മരിച്ചത്. തെലങ്കാന കരീം നഗർ സ്വദേശിയാണ്. നേരത്തേ ഖറാഫി നാഷനൽ കമ്പനിയിലായിരുന്നു ജോലി. ഇഖാമ പുതിയ കമ്പനിയിലേക്ക് മാറ്റിയിട്ടില്ല. ഞായറാഴ്ച ഇൗജിപ്ഷ്യൻ പൗരൻ ഒാടിച്ച കാർ നിയന്ത്രണം വിട്ട് സിഗ്നൽ ലൈറ്റിൽ ഇടിച്ച ശേഷം ഡിവൈഡറിെൻറ നടുവിൽനിന്ന് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ദേവരാജിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തത്സമയം മരിച്ചു. ഇയാളുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ചു. ചെലവുകളെല്ലാം കമ്പനി വഹിച്ചു. വെൽഫെയർ കേരള കുവൈത്തിെൻറ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. 
Tags:    
News Summary - death kuwait gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.