കൊല്ലം പ്രവാസി അസോസിയേഷന്‍ റിഫ ഏരിയ ഭാരവാഹികൾ

കൊല്ലം പ്രവാസി അസോസിയേഷന്‍ റിഫ ഏരിയക്ക് പുതിയ നേതൃത്വം

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായ റിഫ ഏരിയ സമ്മേളനം മാമീര്‍ ഗ്രാൻഡ് റസ്റ്റാറന്റ് ഹാളില്‍ നടന്നു. ജോ. സെക്രട്ടറി സാജന്‍ നായര്‍ സ്വാഗതം ആശംസിച്ചു. സമ്മേളനം ഏരിയ കോഓഡിനേറ്റര്‍ കോയിവിള മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു.

കെ.പി.എ പ്രസിഡന്‍റ് നിസാര്‍ കൊല്ലം സംസാരിച്ചു. രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രനും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ മജു വര്‍ഗീസും അവതരിപ്പിച്ചു. 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരി ഏരിയ കോഓര്‍ഡിനേറ്റര്‍ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നടന്നു.

ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി ഷിബു സുരേന്ദ്രനെയും മജു വര്‍ഗീസിനെയും തിരഞ്ഞെടുത്ത പ്രഖ്യാപനം ഏരിയ കോഓഡിനേറ്റര്‍ കോയിവിള മുഹമ്മദ് നടത്തി. പുതുതായി തിരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രട്ടേറിയറ്റംഗം സന്തോഷ്‌ കാവനാട് നടത്തി. പ്രസിഡന്റായി സുരേഷ് ഉണ്ണിത്താന്‍, സെക്രട്ടറിയായി സാജന്‍ നായര്‍, ട്രഷററായി അനന്തു ശങ്കർ, വൈസ് പ്രസിഡന്റ് ജമാല്‍ കോയിവിള, ജോ. സെക്രട്ടറിയായി സുബിൻ സുനിൽ കുമാർ, എക്സിക്യൂട്ടിവ്‌ അംഗങ്ങളായി അബ്ദുൽ ലത്തീഫ്, ശശിധരൻ, ബിനു ഓച്ചിറ എന്നിവരെയും തിരഞ്ഞെടുത്തു. നിയുക്ത കമ്മിറ്റിയുടെ യോഗത്തില്‍ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, രാജ് കൃഷ്ണന്‍, കിഷോര്‍ കുമാര്‍, സന്തോഷ്‌ കാവനാട്, അനോജ് മാസ്റ്റർ, ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നിയുക്ത ട്രഷറര്‍ അനന്തു ശങ്കർ നന്ദി പറഞ്ഞു.

Tags:    
News Summary - New leadership for Kollam Pravasi Association Rifa Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT