കേരളീയ സമാജം ദേവ്ജി കലോത്സവം ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനെത്തിയ കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിനെയും പ്രമോദ് നാരായണൻ എം. എൽ. എയെയും വിമാനത്താവളത്തിൽ സ്വീകരിക്കുന്നു. സമാജം പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണപിള്ള, മറ്റ് ഭാരവാഹികൾ

എന്നിവർ സമീപം.

കേരളീയ സമാജം ദേവ്ജി കലോത്സവം ഫിനാലെ ഇന്ന്

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ദേവ്ജി കലോത്സവം ഗ്രാൻഡ് ഫിനാലെ ഇന്ന് നടക്കും. വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീറും വിശിഷ്ടാതിഥികളായി കേരള നിയമസഭ സാമാജികൻ പ്രമോദ് നാരായണനും, ദേവ്ജി ജോയന്റ് മാനേജിങ് ഡയറക്ടർ ജയ്ദീപ് ഭരത്വജി എന്നിവർ പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

കലോത്സവ വിജയികൾക്കുള്ള സമ്മാനനവിതരണവും ചടങ്ങിൽ നടക്കും.സമ്മാനാർഹമായ വിവിധ കലാരൂപങ്ങളുടെയും നൃത്തങ്ങളുടെയും ആവിഷ്കാരവും നടക്കും.

മത്സര വിജയികൾ: കലാതിലകം -ഇഷ ആഷിക്, കലാപ്രതിഭ -ശൗര്യ ശ്രീജിത്, ബാലതിലകം -ആദ്യലക്ഷ്മി എം. സുഭാഷ്, ബാലപ്രതിഭ -അദ്വിക് കൃഷ്ണ, ചാമ്പ്യൻഷിപ് അവാർഡ് ഗ്രൂപ് 1 -നിഹാരിക മിലൻ,ചാമ്പ്യൻഷിപ് അവാർഡ് ഗ്രൂപ് 1 (സമാജം അംഗം)-നവമി വിഷ്ണു, ചാമ്പ്യൻഷിപ് അവാർഡ് ഗ്രൂപ് 2 -ആരാധ്യ ജിജേഷ് ,സ്പെഷൽ ഗ്രൂപ് ചാമ്പ്യൻഷിപ് ഗ്രൂപ് 2 (BKS അംഗം) - കാതറിൻ മറിയം ജിയോ, ചാമ്പ്യൻഷിപ് അവാർഡ് ഗ്രൂപ് 3 - ഹന്ന ആൽവിൻ, ചാമ്പ്യൻഷിപ് അവാർഡ് ഗ്രൂപ് 4 നക്ഷത്ര രാജ്, ചാമ്പ്യൻഷിപ് അവാർഡ് ഗ്രൂപ് 5 -പ്രിയംവദ എൻ.എസ്, നാട്യ രത്‌ന - അരുൺ സുരേഷ് ,സംഗീത രത്‌ന അരുൺ രാജ് ,കലാ രത്ന അയന ഷാജി മാധവൻ, സാഹിത്യ രത്‌ന -ശൗര്യ ശ്രീജിത്.

Tags:    
News Summary - Kerala Samajam Devji Kalotsavam Finale Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.