പ്രസിഡന്റ്‌ സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‍വി, വൈസ് പ്രസിഡന്റ്‌

ജമാൽ ഇരിങ്ങൽ, വൈസ് പ്രസിഡന്റ്‌ സമീർ ഹസ്സൻ, അസിസ്റ്റന്റ് സെക്രട്ടറി സക്കീർ ഹുസൈൻ

ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ; സുബൈർ എം.എം പ്രസിഡന്റ്, സഈദ് റമദാൻ നദ്‍വി ജനറൽ സെക്രട്ടറി

മനാമ: ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ പ്രവാസി സംഘടനയായ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളെ വർക്കിങ് ജനറൽ ബോഡി ചേർന്ന് തെരഞ്ഞെടുത്തു. സുബൈർ എം.എം പ്രസിഡന്റും സഈദ് റമദാൻ നദ്‌വി ജനറൽ സെക്രട്ടറിയുമാണ്. ബഹ്‌റൈനിലെ വ്യാപാര- ജീവകാരുണ്യമേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ സുബൈർ എം.എം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശിയാണ്. മികച്ച സംഘാടകനും പ്രഭാഷകനും കൂടിയാണ് അദ്ദേഹം.

പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സഈദ് റമദാൻ ആലപ്പുഴ ജില്ലയിലെ വടുതല സ്വദേശിയാണ്. ലഖ്നോവിലെ ദാറുൽ ഉലൂം നദ്‍വത്തുൽ ഉലമയിൽനിന്ന് അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ശാന്തപുരം ഇസ്‍ലാമിക സർവകലാശാലയിൽനിന്ന് മതമീമാംസയിൽ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ജമാൽ നദ്‌വി, സമീർ ഹസൻ എന്നിവർ വൈസ് പ്രസിഡന്റുമാരും സക്കീർ ഹുസൈൻ അസിസ്റ്റന്റ് ജനറൽ സെക്രട്ടറിയുമാണ്. ഖാലിദ് ചോലയിൽ, അബ്ദുൽ ഹഖ്, ജാസിർ പി.പി, അനീസ് വി.കെ, ലുബൈന ഷഫീഖ്, അബ്ബാസ് മലയിൽ, മുഹമ്മദ് മുഹ്‍യിദ്ദീൻ, മുഹമ്മദ് റഊഫ്, സമീറ നൗഷാദ്, അജ്‌മൽ ശറഫുദ്ദീൻ എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളാണ്. അബ്ബാസ് എം സ്വാഗതം പറഞ്ഞ യോഗത്തിൽ സഈദ് റമദാൻ നദ്‍വി അധ്യക്ഷത വഹിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സുബൈർ എം.എമ്മിന്റെ സമാപന പ്രസംഗത്തോടെ പരിപാടി സമാപിച്ചു.

Tags:    
News Summary - Friends-Social-Association-Leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.