ജിതിൻ (27)

പ്രകൃതിവിരുദ്ധ പീഡനം; യുവാവ് പിടിയിൽ

പനമരം: പത്തുവയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ പ്രതി പിടിയിൽ. മൊതക്കര വാളിപ്ലാക്കിൽ ജിതിൻ (27) ആണ് അറസ്റ്റിലായത്. പോക്സോ കേസ് പ്രകാരമാണ് പനമരം പൊലീസ് അറസ്റ്റുചെയ്തത്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പനമരം പൊലീസിന് പരാതി നൽകുകയായിരുന്നു. തുടർന്നാണ് പ്രതിയെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ സിജിത്ത്, പൊലീസുകാരായ ഷിഹാബ്, വിനായക്, ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Unnatural torture; pocso case against youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.