ചിറ്റിലഞ്ചേരി കോന്നല്ലൂരിലെ സൂര്യപ്രിയ കൊലക്കേസ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
ആലത്തൂർ: ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ ഡി.വൈ.എഫ്.ഐ വനിത പ്രവർത്തക സൂര്യപ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ആലത്തൂർ പൊലീസ് സ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തു. അഞ്ചുമൂർത്തി മംഗലം ചീകോട് പയ്യക്കുണ്ടിൽ സുജീഷിനെയാണ് സൂര്യപ്രിയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ആഗസ്റ്റ് 10നായിരുന്നു കൊലപാതകം. അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി. ബൈക്കിൽ സഞ്ചരിച്ച വഴിയും കൊലപ്പെടുത്തിയ രീതിയും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.