പ്രശാന്ത്

ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 24 ലക്ഷം തട്ടിയയാൾ പിടിയിൽ

കൊരട്ടി: സ്കൂളിൽ അധ്യാപക ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 24 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചയാൾ പിടിയിൽ. കണ്ണൂർ പാട്യം സ്വദേശി കമലം വീട്ടിൽ പ്രശാന്താണ് (45) അറസ്റ്റിലായത്.

കൊടകര വട്ടക്കാട് തേശേരി യു.പി സ്കൂളിൽ ജോലി നൽകാമെന്ന് പറഞ്ഞ് അന്നമനട സ്വദേശി ബിജിലിന്‍റെ പക്കൽനിന്നാണ് ഇയാൾ പണം വാങ്ങിയത്. മറ്റൊരു കേസിൽ ചാവക്കാട് ജയിലിൽ കഴിയവെ ഇയാളെ കൊരട്ടി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

Tags:    
News Summary - job offering chetaing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.