സുനിൽ

ഉടുമ്പിനെ കൊന്ന കേസിൽ യുവാവ് റിമാൻഡിൽ

വടശേരിക്കര: കൊടുമുടി വനത്തിൽനിന്ന് ഉടുമ്പിനെ പിടിച്ച് കൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞ കൊടുമുടി കുളമാംമൂട്ടിൽ സുനിൽ (33) ബുധനാഴ്ച കോടതിയിൽ കീഴടങ്ങി. ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് പ്രതികൾ കൊടുമുടി വനത്തിൽനിന്ന് വേട്ടനായെ ഉപയോഗിച്ച് ഉടുമ്പിനെ പിടികൂടിയത്.

കൊടുമുടി രേശ്മാലയം എം.ആർ. രാധാകൃഷ്ണൻ (46), മുരുപ്പേൽ എം.കെ. അനു (36), മീൻകുഴി മാമ്പറ്റയിൽ സജി ആനന്ദൻ (49) എന്നിവർ റിമാൻഡിലാണ്. രാധാകൃഷ്ണെൻറ വീട്ടിൽ മാംസം പാകംചെയ്യുന്നതനിടെ വനപാലക സംഘം മൂന്നുപേരെയും പിടികൂടുകയായിരുന്നു.

Tags:    
News Summary - In the case of Monitor lizards murder The youth is in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.