കോഴിക്കോട് എരഞ്ഞിപ്പാലം കരുണ സ്കൂൾ ആൻഡ് കോൺവന്റിലെ വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷക്കായുള്ള

മുന്നൊരുക്കത്തിൽ - കെ. വിശ്വജിത്ത്

എസ്.എസ്.എൽ.സി പരീക്ഷ ഇന്നു മുതൽ

തിരുവനന്തപുരം: എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾക്ക് തിങ്കളാഴ്ച തുടക്കം. രാവിലെ ഒമ്പതരക്കാണ് പരീക്ഷ തുടങ്ങുന്നത്. ആദ്യ ദിനം ഒന്നാം ഭാഷ -പാർട്ട് ഒന്നിന്‍റെ പരീക്ഷ നടക്കും. ഈ മാസം 25നാണ് പരീക്ഷ അവസാനിക്കുക.

കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലായി 2971 പരീക്ഷ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ്- 79,886. കുറവ് പത്തനംതിട്ടയിൽ-10,023. ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ട് ഘട്ടമായി മൂല്യനിർണയം നടക്കും.

പരീക്ഷ നടത്തിപ്പിന് ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - SSLC Exam from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT