പോളിടെക്‌നിക് അഡ്മിഷന്‍: ആദ്യ അലോട്ട്‌മെൻറ് ഇന്ന് 

തിരുവനന്തപുരം: പോളിടെക്‌നിക് പ്രവേശനത്തിെൻറ ആദ്യ അലോട്ട്‌മെൻറും അന്തിമ റാങ്ക് ലിസ്റ്റും ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. www.polyadmission.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ബ്രാഞ്ച് മാറ്റമോ സ്ഥാപനമാറ്റമോ ലഭ്യമാകില്ല. 
രാവിലെ 10 മുതല്‍ 21ന് വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം. അലോട്ട്‌മെൻറ് കിട്ടുന്ന മുറക്ക് അഡ്മിഷന്‍ നേടാം. കിട്ടിയ ഓപ്ഷന്‍ നിലനിര്‍ത്തി ഉയര്‍ന്ന ഓപ്ഷനുകള്‍ക്ക് ശ്രമിക്കണമെങ്കില്‍ ഗവൺമെൻറ്/എയിഡഡ് പോളിടെക്‌നിക്കുകളില്‍ പോയി ടി.സി ഒഴികെയുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും (അപേക്ഷയോടൊപ്പം സമര്‍പ്പിച്ച പകര്‍പ്പുകളുടെ ഒറിജിനല്‍) സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്യാം. 
അവര്‍ക്ക് പ്രവേശനം ലഭിക്കുന്ന മുറക്ക് മേല്‍പ്പറഞ്ഞരീതിയില്‍ അഡ്മിഷന്‍ ലഭിച്ച സ്ഥാപനങ്ങളില്‍ പോയി ടി.സി, രജിസ്‌ട്രേഷന്‍ സ്ലിപ് എന്നിവ സഹിതം മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടാം. രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികള്‍ക്ക് അടുത്ത അലോട്ട്‌മെൻറുകളില്‍ ഉയര്‍ന്ന ഓപ്ഷനുകള്‍ ലഭ്യമായാല്‍ പ്രവേശനം നേടാം. 
 
Tags:    
News Summary - polytechnic admission: first allotment on july 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.