പഞ്ചാബ് എഫ്.സി.െഎയിൽ 860 വാച്ച്മാൻ

കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന് കീഴിലെ ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യ വാച്ച്മാൻ തസ്തികയിൽ 860 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പഞ്ചാബിലെ ഡിപോകളിലേക്കും ഒാഫിസുകളിലേക്കുമാണ് നിയമനം. ജനറൽ -431, ഒ.ബി.സി -180, എസ്.സി -249, വിമുക്തഭടന്മാർ -210 എന്നിങ്ങനെയാണ് ഒഴിവുകൾ സംവരണം ചെയ്തിരിക്കുന്നത്. 
യോഗ്യത: എട്ടാംക്ലാസ് വിജയമാണ് യോഗ്യത. 2017  ആഗസ്റ്റ്  ഒന്നിനുമുമ്പ് യോഗ്യതപരീക്ഷയിൽ വിജയിച്ചിരിക്കണം. പ്രായം ആഗസ്റ്റ് ഒന്നിന് 18നും 25നും ഇടയിൽ.ശമ്പള സ്കെയിൽ: 8100 -18,070 തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും കായികക്ഷമത പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പഞ്ചാബിൽ വെച്ചായിരിക്കും പരീക്ഷ. സെപ്റ്റംബർ 20ന് മുമ്പ് 250 രൂപ ഫീസടക്കണം. സെപ്റ്റംബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒന്നിലധികം അപേക്ഷകൾ അയക്കുന്നവരെ  പരിഗണിക്കില്ല.
വെബ്സൈറ്റ്: www.fcipunjabapply.com
 
Tags:    
News Summary - 860 watchman in punjab FCI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.