വരുന്നു, ദേശീയ ബിസിനസ് രജിസ്റ്റർ

ന്യൂഡൽഹി: ദേശീയ വ്യാപാര സ്ഥാപന പട്ടികക്ക് കേന്ദ്രം നടപടി തുടങ്ങി. ഏഴാം സാമ്പത്തിക സെ ൻസസിെൻറ ഭാഗമായാണ് രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. ജില്ല തിരിച്ചാണ് വിവരങ്ങൾ ക്രോഡീകരിക്കുക. ചരക്ക്-സേവനം, അവയുടെ ഉൽപാദനം, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളാണ് പട്ടികയിൽ വരുന്നത്.

തുടർന്ന് ചരക്ക്-സേവന നികുതി നെറ്റ്വർക്ക്, എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് എന്നിവയിൽനിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി പട്ടിക പരിഷ്കരിക്കും.

സാമ്പത്തിക നടപടികൾ ശക്തിപ്പെടുത്തലും പൂർണ ഡിജിറ്റൽവത്കരണവും ലക്ഷ്യമിട്ടാണ് വിവരശേഖരണം. സ്ഥാപനത്തിെൻറ പേര്, സ്ഥലം, പ്രവർത്തനം, ഉടമസ്ഥത, തൊഴിലാളികളുടെ എണ്ണം, പാൻ/ടാൻ എന്നിവയാണ് അടിസ്ഥാന വിവരങ്ങളായി ശേഖരിക്കുക.

Tags:    
News Summary - national business register to introduce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT