കൊറിയകളുടെ സമയം ഒന്നായി 

സോൾ: ഉത്തര കൊറിയയുടെ സമയം ദക്ഷിണ കൊറിയക്കു ഒപ്പമാക്കി. 30 മിനിറ്റ് മുന്നോട്ടാക്കിയാണ് ഉത്തര െകാറിയ ദക്ഷിണെകാറിയക്കൊപ്പമെത്തിയത്. ഏപ്രിൽ 27ന് നടന്ന ഇരുകൊറിയൻ നേതാക്കളുടെയും ഉച്ചകോടിക്കു ശേഷമാണ് സമയം ഒന്നാക്കാൻ ഉത്തര കൊറിയ തീരുമാനിച്ചത്.

കൊറിയകളുടെ പുനരേകീകരണത്തിനും മേഖലയിൽ ആണവനിർവ്യാപനത്തിനും ഇരുനേതാക്കളും ധാരണയിലെത്തിയിരുന്നു. ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായാണിതിനെ കാണുന്നത്.

ശനിയാഴ്ച മുതലാണ് ഇരുകൊറിയകളും ഒരേ സമയക്രമത്തിലെത്തിയത്. 2015 വരെ ഇരുരാജ്യങ്ങളുടെയും സ്റ്റാൻഡേർഡ് സമയം ഒന്നായിരുന്നു. എന്നാൽ, അതിനുശേഷം ഉത്തര കൊറിയ 30 മിനിറ്റ് പിന്നാക്കം പോയി.

Tags:    
News Summary - North Korea moves clocks forward to keep up with South-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.