ക്രൈസ്റ്റ് ചർച്ച്: വെള്ളിയാഴ്ച ജുമുഅ പ്രാർഥനക്കെത്തിയവർക്കു നേരെ ബ്രൻറൺ ടാറൻ റ് വെടിയുതിർക്കുേമ്പാൾ ടാക്സി ഡ്രൈവറായ അബ്ദുൽ ഖാദിർ അബാേബാറ (48) രക്ഷപ്പെട്ടത് ഖുർആൻ സൂക്ഷിക്കുന്ന ഷെൽഫ് പരിചയാക്കി. ആക്രമിെയ കണ്ട് ഉടൻതന്നെ തറയിൽ മരിച്ചതുപോലെ കിടന്നു. ആക്രമിയുടെ ശ്രദ്ധമാറിയപ്പോൾ ഷെൽഫിൽ കയറി ഒളിച്ചു.
ഭാര്യയെയും മക്കളെയും വീണ്ടും കാണാൻ അവസരം തരണേ എന്നുമാത്രമായിരുന്നു അപ്പോൾ മനസ്സിലുയർന്ന പ്രാർഥന. ആക്രമിയുടെ തോക്കിൻതുമ്പിൽനിന്ന് രക്ഷെപ്പട്ടത് അത്ഭുതമായാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്യോപ്യയിൽനിന്ന് 2010ൽ ന്യൂസിലൻഡിലേക്ക് കുടിയേറിയതാണ് ഖാദിർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.