ഇസ്ലാമാബാദ്: പ്രോസിക്യുട്ടർക്ക് കൂടുതൽ സാക്ഷികളെ ഹാജരാക്കുന്നതിനായി 2008ലെ മും ബൈ ഭീകരാക്രമണകേസിൽ വാദം കേൾക്കുന്നത് മാറ്റിവെച്ചു. 2008 നവംബറിൽ ലശ്കറെ ത്വയ്യിബ ഭീകരർ നടത്തിയ ആക്രമണത്തിൽ 166പേരാണ് കൊല്ലപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് പാക് ഭീകരവിരുദ്ധ കോടതിയിലാണ് വാദം നടക്കുന്നത്. അറസ്റ്റിലായ ഏഴുപേർക്കെതിരെ മതിയായ തെളിവുകൾ സമർപ്പിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നാണ് പാകിസ്താെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.